- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ജിഹാദി ഭീകരന്മാരുടെ വെപ്പാട്ടിയാകാൻ കച്ച കെട്ടിയിറങ്ങിയിരിക്കുന്ന ഒരു മകൾ തന്റെ സംസ്‌കാരത്തോടും മാതൃപിതൃത്തതോടും ശത്രുപക്ഷത്തു ചേർന്നു യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്; അഖിലയുടെ അച്ഛന്റെ സ്ഥാനത്തു ഞാനായിരുന്നെങ്കിൽ അവളുടെ തട്ടം വലിച്ചു കീറി തീയിലെറിഞ്ഞു ഉടലും തലയും രണ്ടാക്കി ജയിലിൽ പോയേനെ'; ഹാദിയ വിഷയത്തിൽ ഹിന്ദു പാർലമെന്റ് നേതാവ് സിപി സുഗതന്റെ കൊലവിളി പോസ്റ്റ്
ഹാദിയയുടെ പിതാവിന്റെ സ്ഥാനത്ത് താനായിരുന്നെങ്കിൽ അവളുടെ തട്ടം വലിച്ചൂരി ഉടലും തലയും രണ്ടാക്കി ജയിലിൽ പോകുമായിരുന്നുവെന്ന് ഹിന്ദു പാർലമെന്റ് നേതാവ് സിപി സുഗതൻ. ഇവിടെ ഭരണഘടനയുടെ നീതിയല്ല ധർമ്മ ശാസ്ത്രങ്ങളാണ് നോക്കേണ്ടതെന്നും സുഗതൻ പറയുന്നു. മാനികൾക്ക് അഭിമാനമില്ലാതെ ജീവിക്കുന്നതിലും ഭേദം മരണമാണെന്നും സുഗതന്റെ ഫേസ്‌ബുക്ക് പോസ്റ്റ് പറയുന്നു. ജന്മം നൽകി സ്നേഹിച്ചു വളർത്തിയ തന്റെതന്നെ രക്തമായ അച്ഛനെയും അമ്മയെയും നരകതുല്ലിയമായ മാനസികാവസ്ഥയിൽ ആക്കി, നാടിനും നാട്ടാർക്കും സ്വസ്ഥത ഇല്ലാതാക്കി സമുഹത്തെ തമ്മിൽ തല്ലിച്ച് ജിഹാദി ഭീകരന്മാരുടെ വെപ്പാട്ടിയാകാൻ കച്ച കെട്ടിയിറങ്ങിയിരിക്കുന്ന ഒരു മകൾ തന്റെ സംസ്‌കാരത്തോടും, മാതൃപിതൃർത്തതോടും ശത്രുപക്ഷത്തു ചേർന്നു യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്നും പോസ്റ്റ് കുറ്റപ്പെടുത്തുന്നു. ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം അഖിലയുടെ അച്ഛന്റെ സ്ഥാനത്തു ഞാനായിരുന്നെങ്കിൽ അവളുടെ തട്ടം വലിച്ചു കീറി തീയിലെറിഞ്ഞു ഉടലും തലയും രണ്ടാക്കി ജയിലിൽ പോയേനെ മാനികൾക്ക് അഭിമാനമില്ലാതെ ജീ
ഹാദിയയുടെ പിതാവിന്റെ സ്ഥാനത്ത് താനായിരുന്നെങ്കിൽ അവളുടെ തട്ടം വലിച്ചൂരി ഉടലും തലയും രണ്ടാക്കി ജയിലിൽ പോകുമായിരുന്നുവെന്ന് ഹിന്ദു പാർലമെന്റ് നേതാവ് സിപി സുഗതൻ. ഇവിടെ ഭരണഘടനയുടെ നീതിയല്ല ധർമ്മ ശാസ്ത്രങ്ങളാണ് നോക്കേണ്ടതെന്നും സുഗതൻ പറയുന്നു. മാനികൾക്ക് അഭിമാനമില്ലാതെ ജീവിക്കുന്നതിലും ഭേദം മരണമാണെന്നും സുഗതന്റെ ഫേസ്‌ബുക്ക് പോസ്റ്റ് പറയുന്നു.
ജന്മം നൽകി സ്നേഹിച്ചു വളർത്തിയ തന്റെതന്നെ രക്തമായ അച്ഛനെയും അമ്മയെയും നരകതുല്ലിയമായ മാനസികാവസ്ഥയിൽ ആക്കി, നാടിനും നാട്ടാർക്കും സ്വസ്ഥത ഇല്ലാതാക്കി സമുഹത്തെ തമ്മിൽ തല്ലിച്ച് ജിഹാദി ഭീകരന്മാരുടെ വെപ്പാട്ടിയാകാൻ കച്ച കെട്ടിയിറങ്ങിയിരിക്കുന്ന ഒരു മകൾ തന്റെ സംസ്‌കാരത്തോടും, മാതൃപിതൃർത്തതോടും ശത്രുപക്ഷത്തു ചേർന്നു യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്നും പോസ്റ്റ് കുറ്റപ്പെടുത്തുന്നു.
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
അഖിലയുടെ അച്ഛന്റെ സ്ഥാനത്തു ഞാനായിരുന്നെങ്കിൽ അവളുടെ തട്ടം വലിച്ചു കീറി തീയിലെറിഞ്ഞു ഉടലും തലയും രണ്ടാക്കി ജയിലിൽ പോയേനെ മാനികൾക്ക് അഭിമാനമില്ലാതെ ജീവിക്കുന്നതിനേക്കാൾ ഭേദം മരണമാണ് .
ജന്മം നൽകി സ്നേഹിച്ചു വളർത്തിയ തന്റെതന്നെ രക്തമായ അച്ഛനെയും അമ്മയെയും നരകതുല്ലിയമായ മാനസികാവസ്ഥയിൽ ആക്കി, നാടിനും നാട്ടാർക്കും സ്വസ്ഥത ഇല്ലാതാക്കി സമുഹത്തെ തമ്മിൽ തല്ലിച്ച് ജിഹാദി ഭീകരന്മാരുടെ വെപ്പാട്ടിയാകാൻ കച്ച കെട്ടിയിറങ്ങിയിരിക്കുന്ന ഒരു മകൾ തന്റെ സംസ്‌കാരത്തോടും, മാതൃപിതുർത്തതോടും ശത്രുപക്ഷത്തു ചേർന്നു യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. .
യുദ്ധത്തിൽ നീതി നടപ്പാക്കുന്നത് ഭരണഘടന നോക്കിയല്ല. ഇവിടെ ഭരണഘടനയുടെ നീതിയല്ല വേണ്ടത്. സ്വാഭാവിക നീതിയാണ്. അതുകൊണ്ട് ആ അച്ഛന് സ്വാഭാവിക നീതി നടപ്പാക്കി ജയിലിൽ പോകാൻ ധർമ ശാസ്ത്രങ്ങൾ അനുമതി നല്കുന്നുണ്ട്.
കുടുംബത്തിന്റെ അടിസ്ഥാനം സ്നേഹവും രക്തബന്ധവു0 സമുഹവും അതിന്റെ സംസ്‌കാരവും എല്ലാംകുടി ചേർന്നതാണ്. ഇതിനെ അടിസ്ഥാനമാക്കിയാണ് ഭരണഘടന ഉണ്ടാകുന്നത്. അല്ലതെ ഭരണഘടനഉണ്ടാക്കി വെച്ചിട്ട് പിന്നെ സമുഹത്തെ ഉണ്ടാക്കുകയല്ല ചെയ്യുന്നത്.
മരുന്നിന്റെയും മറ്റുൽപന്നങ്ങളുടെയും എക്സ്പയറി ഡേറ്റ് നിച്ചയിക്കുന്നതുപോലെ 18 വയസ്സു പുർതിയാൽ പിന്നെ മാതാപിതാക്കളോടും, കുടുംബത്തോടും സമുഹതോടുമുള്ള ബന്ധം എക്സ്പയറി ആകുമെന്നു വാദിക്കുന്നവർ ഭരണഘടനയെ ദുരുപയോഗം ചെയ്യുയ്യുകയാണ് ചെയ്യുന്നത്.
18 വയസ്സു കഴിഞ്ഞാൽ മാതാപിതാക്കളെ തള്ളാം എന്നുണ്ടെങ്കിൽ വയസ്സു കാലത്ത് അവരവരുടെ മാതാപിതാക്കളെ സംരക്ഷിക്കണം എന്ന നിയമത്തിനു എവിടെ പ്രസക്തി? 18. കഴിയുന്നതോടുകുടി എല്ലാ ബന്ധങ്ങളും അവസാനിക്കുമെന്നല്ലേ വാദം?. സമുഹം ജീവിക്കുന്നത് ഭരണഘടനവെച്ചല്ല മറിച്ചു സമുഹത്തിന്റെ കേട്ടുറപ്പിന്റെയും, പൊതുജീവിതത്തിന്റെയും വ്യവഹാര നീതിയാണ് ഭരണഘടന.
അതുകൊണ്ടാണ് കോടതികൾ നീതിന്യായക്കൊടതികൾ ആകുന്നതു. അവിടെ നീതിയും ന്യായവും മാത്രം നോക്കിയാൽ മതി. മനുഷ്യന്റെ ബയോളജിക്കൽ പ്രതിഭാസമായ, സ്നേഹം,ഓർമ്മകൾ, രക്തബന്ധങ്ങൾ , ഇവയെല്ലാം ചേർന്നതാണ് കുടുംബം ഇതിനെയൊന്നും ഭരണഘടനയുടെ ന്യായ സംഹിതകൊണ്ട്കൊണ്ട് നിർവചിക്കാൻ ആവില്ല.