കോട്ടയം: പശ്ചിമ ഘട്ട ജനജീ വിത്തിന് നാളുക ളായി വെല്ലുവി ളിയു യർത്തുന്ന ഗാഡ്ഗിൽ,കസ്തൂരി രംഗൻ റിപ്പോർട്ട് തള്ളിക്ക ളയ ണമെന്ന കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താ നത്തിന്റെ നിലപാട് സ്വാഗതാർഹ മാണെന്നും ഇക്കാര്യ ത്തിൽ ബിജെപി ദേശീയ നേതൃത്വവും കേന്ദ്രസർക്കാരും നയം വ്യക്തമാ ക്കണ മെന്നും ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലി യർ അഡ്വ.വി. സി.സെബാസ്റ്റ്യൻ ആവശ്യ പ്പെട്ടു.

ഗാഡ്ഗിൽ, കസ്തൂരി രംഗൻ റിപ്പോർട്ടുക ളിലൂ ടനീളം കേരള ത്തിലെ വനപ്ര ദേശ ങ്ങളെതെറ്റായാണ് രേഖപ്പെ ടുത്തിയിരിക്കുന്ന തെന്നും റബർ ഉൾപ്പെടെ മരങ്ങൾ വളരുന്ന കൃഷിയിടങ്ങൾ സംസ്ഥാനത്തെ വനവിസ്തീർണ്ണത്തിൽ ഉൾക്കൊള്ളി ച്ചിരി ക്കുന്നു വെന്നും ഇൻഫാം കാലങ്ങളായി ഉന്നയി ച്ചിരി ക്കുന്നത് ഇപ്പോൾ കേന്ദ്രമ ന്ത്രിയും ചൂണ്ടിക്കാ ട്ടുന്ന തിൽ സന്തോഷ മുണ്ട്.പതിറ്റാ ണ്ടുക ളായി കേരളത്തിലെ വനഭൂ മിയി ലേയ്ക്ക് കർഷക രുടെ കുടിയേ റ്റമി ല്ല. ഇപ്പോൾവനംവ കുപ്പാണ് വനവി സ്തൃതി കൂട്ടാൻ തലമു റക ളായി കൃഷിചെ യ്യുന്ന കർഷക രുടെ ഭൂമികൈയേറി ജണ്ടയി ടുന്ന ത്.

പശ്ചിമ ഘട്ട പരിസ്ഥി തിലോലം സംബന്ധിച്ച് 2017 മെയ് 3ന് മുഖ്യമന്ത്രി കേന്ദ്ര വനംമന്ത്രിക്കു സമർപ്പിച്ച കത്തിലും പിശകുക ളുണ്ട്. 119 വില്ലേജു കളിലെ 9107.6 ചതുര ശ്രകി ലോമീറ്റർ വനഭൂമി മാത്രമേ ഇഎസ് എയിൽ പെടുത്താവൂ എന്ന് കത്തിൽ പറയു ന്നു. സംസ്ഥാന വനംവകുപ്പ് 2009ൽ പുറത്തു വിട്ട കണക്കു പ്രകാരം സംസ്ഥാനത്തെ ആകെ റിസർവ് വനത്തിന്റെ വിസ്തീർണ്ണ
മാണ് 9107.20 ചതുര ശ്രകി ലോമീ റ്റർ. ഈ റിസർവ് വനങ്ങ ളെല്ലാം നിർദിഷ്ട പരിസ്ഥിതി ലോലപ്ര ദേശ ങ്ങളിൽപെടു ന്നില്ല. അതിനാൽതന്നെ 119 വില്ലേജു കളിൽ വരുന്ന റിസർവ്‌വനത്തിന്റെ വിസ്തൃതി ഇതിലും വളരെ കുറവാ ണ്. 2016ൽ കേരള ത്തിന്റെ വനവി സ്തൃതി വനവകു പ്പിന്റെ വാർഷിക റിപ്പോർട്ട് പ്രകാരം 9176.30 ചതുര ശ്രകി ലോമീ റ്ററായി വർദ്ധിച്ചിട്ടുമു ണ്ട്. ഈ വർദ്ധനവ് കർഷക ഭൂമി കൈയേറി യതാ ണ്.

കേന്ദ്രസർക്കാർ പുറത്തി റക്കിയ 2017ലെ വനം റിപ്പോർട്ടിൽ കേരള ത്തിലെ വനവി സ്തൃതി2015-2017 വരെയുള്ള രണ്ടുവർഷ ത്തിനു ള്ളിൽ 1043 ചതുര ശ്രകി ലോമീ റ്റർ വർദ്ധിച്ചത്ദുരൂഹ തയു ളവാ ക്കുന്നു. 20011 ഓഗസ്റ്റ് 31ന് കേന്ദ്രസർക്കാ രിൽ സമർപ്പിച്ച ഗാഡ്ഗിൽറിപ്പോർട്ട് ലോകപൈ തൃക സമി തിക്ക് കൈമാറി യാണ് 2012 ജൂലൈയിൽ പശ്ചിമ ഘട്ടത്തിന് ലോകപൈ തൃകപദവി ലഭിച്ച ത്. ലോകപൈ തൃക സമി തിയുടെ നിബന്ധ നക ളിൽ പൊളിച്ചെഴുത്തു നടത്തു വാൻ കേന്ദ്രസർക്കാർ തയ്യാറാ കുമോ യെന്നും വ്യക്തമാ ക്കണമെന്നും വി സി.സെബാസ്റ്റ്യൻ പറഞ്ഞു.