കൊച്ചി: അമ്യത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസും മാക്‌സ് ഫൗണ്ടേഷനും, ഫ്രണ്ട്‌സ് ഓഫ് മാക്‌സും സംയുക്തമായി ലോക ക്രോണിക് മൈലോയിഡ് ലുക്കീമിയ ദിനം ആചരിച്ചു. മെഡിക്കൽ ഓൺകോളജി വിലോക ക്രോണിക് മൈലോയിഡ് ലുക്കീമിയ ദിനം ആചരിച്ചു.

വി ഡോ:കെ.പവിത്രൻ ഭദ്രദീപം കൊളുത്തി ലുക്കീമിയാ ദിനാ ചരണത്തിന്റെ ഉൽഘാടനം നിർവഹിച്ചു.ഡോ:രഘുവീർ പ്രഭു, ഡോ:അരുൺ ഫിലിപ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

എല്ലാ വർഷവും സെപ്റ്റംബർ 22 ലോക ക്രോണിക് മൈലോയിഡ് ലുക്കീമിയ
ദിനമായി ആചരിച്ചു വരുന്നു. ലുക്കീമിയ രോഗികളിൽ ഈ അസുഖത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനാണ് ലോക ക്രോണിക് മൈലോയിഡ് ലുക്കീമിയ ദിനം ആചരിച്ചു വരുന്നത്. ഇന്ത്യയിൽ സധാരണമായി കണ്ടുവരുന്ന അസുഖമണ് ക്രോണിക് മൈലോയിഡ് ലുക്കീമിയ.ല്പഒന്നര ദശാബ്ദങ്ങൾക്കു മുമ്പ് ഈ രോഗികളുടെ ആയുർ ദൈർഘ്യം 3 മുതൽ 5 വർഷം വരെയായിരുന്നു.

ഇന്നു ഇമാറ്റിനിബ് എന്ന മരുന്നു ലഭ്യമായതിനു ശേഷം ഇതു വളരെ മാറി. മരുന്നു തുടർന്നു കൊണ്ടിരുന്നാൽ രോഗിക്ക് എത്ര വർഷമാണെങ്കിലും നിയന്ത്രണാതീതമായി നിർത്താൻ പറ്റും.