കൽപറ്റ: വയനാട്ടിലെ സുഗന്ധഗിരി മരംമുറിയിൽ അന്വേഷണ സംഘം മാനസികമായി പീഡിപ്പിച്ചെന്ന് വനിതാ റെയ്ഞ്ച് ഓഫീ­സറുടെ പരാതി. സസ്‌പെൻഷനിലായ കൽപ്പറ്റ ഫോറസ്റ്റ് റേഞ്ചർ കെ.നീതുവിന്റേതാണ് ആരോപണം. വവ­നം­വ­കു­പ്പ് മേധാവിക്ക് നൽകിയ കത്തിലാണ് ഇക്കാര്യം പറയുന്നത്.

സുഗന്ധഗിരി മരംമുറിയിലെ വീഴ്ചകൾ അന്വേഷിക്കാൻ വനംവകുപ്പ് വിജിലൻസ് സംഘത്തെ നിയോഗിച്ചിരുന്നു. ഇവർക്കെതിരെയാണ് നീ­തു ഗു­രു­ത­ര ആ­രോപ­ണം ഉ­ന്ന­യി­ച്ചത്. മാനസികമായും ശാരീരികമായും സമ്മർദ്ദത്തിലാക്കി തെറ്റായ മൊഴി രേഖപ്പെടുത്തിയെ­ന്നാ­ണ് പ­രാതി. മരംമുറി നടക്കുന്ന സമയം ആവശ്യമായ ഫീൽഡ് പരിശോധന ഉണ്ടായിരുന്നില്ലെന്നും തടികൾ പരിശോധിക്കാതെയാണ് പാസ് നൽകിയതെന്നുമാണ് അന്വേ­ഷ­ണ­ റി­പ്പോർ­ട്ടിൽ റേഞ്ചർക്കെതിരെയുള്ള കുറ്റ­ങ്ങൾ.

എന്നാൽ ത­ടികൾ നേരിട്ട് പരിശോധിച്ചാണ് പാസ് നൽകിയതെന്നും ഇത് സംബന്ധിച്ച വിവരങ്ങൾ ഡിപ്പാർട്ട്‌­മെൻറ് ലോഗ്ബുക്കിൽ ഉൾപ്പെടെ ലഭ്യമാണെന്നുമാണ് നീതുവിന്റെ വാദം. അനധികൃത മരംമുറി തിരിച്ചറിഞ്ഞതും തൊണ്ടിമുതൽ കണ്ടെടുത്തതും എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്തതും താൻ ഉൾപ്പെടെയുള്ള സംഘ­മാ­ണെ­ന്നു­മാണ് ഇ­വ­രു­ടെ വി­ശ­ദീ­ക­രണം.

മരംമുറി നടക്കുന്ന കാലയളവിൽ ആളെക്കൊല്ലി കാട്ടാനകളെ പിടികൂടാനുള്ള ദൗത്യത്തിൽ പങ്കെടുക്കുകയായി­രു­ന്നെന്നും ഇവർ വനംമേധാവിക്ക് നൽകിയ ക­ത്തിൽ പ­റ­യുന്നു.