You Searched For "കേരളാ യൂണിവേഴ്‌സിറ്റി"

കേരള സര്‍വകലാശാല രജിസ്ട്രാര്‍ ചുമതലയില്‍ നിന്ന് ഒഴിവാക്കണം; പദവി ഏറ്റെടുക്കാന്‍ താല്‍പ്പര്യമില്ല; വി സിക്ക് കത്തയച്ച് മിനി കാപ്പന്‍; സിന്‍ഡിക്കേറ്റ് -വി സി  അധികാര വടംവലിയില്‍ കരുവാകുന്നുവെന്ന ഭീതിയില്‍ ഉദ്യോഗസ്ഥയുടെ പിന്‍മാറ്റം; രാജ്ഭവനെ സമീപിച്ചു വി സി മോഹന്‍ കുന്നുമ്മല്‍
വിസിയുടെ ഉത്തരവ് തള്ളി റജിസ്ട്രാര്‍ അനില്‍കുമാര്‍ സര്‍വകലാശാലയിലെത്തി; ഓഫീസിലെത്തി ചുമതല ഏറ്റെടുത്തു; തടയണമെന്ന നിര്‍ദേശം അനുസരിക്കാതെ സുരക്ഷ ഉദ്യോഗസ്ഥര്‍; കേരളാ സര്‍വകലാശാലയില്‍ വന്‍ പോലീസ് സന്നാഹം; നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന് റജിസ്ട്രാര്‍; ഇടതുവിദ്യാര്‍ഥി സംഘടനകള്‍ പ്രതിഷേധത്തില്‍
സസ്‌പെന്‍ഷന്‍ റദ്ദാക്കിയെന്ന് സിന്‍ഡിക്കേറ്റ് അറിയിച്ചതോടെ വൈകീട്ട് 4.30ന് വീണ്ടും ചുമതല ഏറ്റെടുത്തു രജിസ്ട്രാര്‍;   പ്രമേയം പാസാക്കിയത് വിസിയുടെ സാന്നിധ്യത്തിലെന്ന് സിന്‍ഡിക്കേറ്റ് വാദം; അംഗീകരിക്കാതെ വിസിയും; കേരളാ യൂണിവേഴ്‌സിറ്റിയില്‍ രാഷ്ട്രീയ നാടകം തുടരുന്നു; നാളത്തെ ഹൈക്കോടതി തീരുമാനം നിര്‍ണായകം
രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്യാന്‍ വി സിക്ക് അധികാരമില്ല; അതുപ്രകാരമാണ് സിന്‍ഡിക്കേറ്റ് സസ്‌പെന്‍ഷന്‍ റദ്ദാക്കിയത്; ചര്‍ച്ച നടക്കുന്നതിനിടെ വി സി ഇറങ്ങിപ്പോവുകയാണ് ഉണ്ടായത്; രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കിയ നടപടിയെ ശരിവെച്ച് മന്ത്രി ആര്‍ ബിന്ദു; കാവി പതാക പിടിച്ച അംബ ആര്‍എസ്എസ് പ്രതീകമെന്നും മന്ത്രി
കേരള താല്‍ക്കാലിക വി സി സിസ തോമസ് ഓഫീസിലെ ഫയല്‍ പരിശോധിച്ചത് ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ തടഞ്ഞു; വി സിയുമായി വാഗ്വാദത്തില്‍ ഏര്‍പ്പെട്ട്് അംഗങ്ങള്‍; സിന്‍ഡിക്കേറ്റ് യോഗം അടിയന്തിര മായി ചേരണമെന്ന് സിപിഎം   അംഗങ്ങള്‍; യോഗം ചേരേണ്ടതില്ലെന്ന്  ബിജെപി അംഗങ്ങളും; വിസിയുടെ ചേംബറില്‍ അംഗങ്ങള്‍ തമ്മില്‍ കശപിശ
കേരള സര്‍വ്വകലാശാല രജിസ്ട്രാറുടെ സസ്‌പെന്‍ഷന്റെ പേരില്‍ സര്‍ക്കാറും ഗവര്‍ണറും തമ്മില്‍ പുതിയ പോര്‍മുഖം; വിസിയുടെ നടപടിക്ക് പിന്നില്‍ ആര്‍ലേക്കറെന്ന് വ്യക്തം; പ്രവര്‍ത്തകര്‍ തെരുവില്‍ പ്രതിഷേധിക്കുമ്പോഴും ഗവര്‍ണര്‍ക്കെതിരെ കടുപ്പിച്ചു പറയാതെ മുഖ്യമന്ത്രി; സസ്‌പെന്‍ഷന്‍ അംഗീകരിക്കാതെ രജിസ്ട്രാര്‍ യൂണിവേഴ്‌സിറ്റിയില്‍ എത്തും
ആ അവധിക്കാലം തീർന്നു; ശമ്പളമില്ലാ ലീവിനുള്ള പുതിയ അപേക്ഷ കേരളാ സർവ്വകലാശാല തള്ളിയപ്പോൾ ട്വന്റി ഫോറിലെ അവതാരക കുപ്പായം അഴിച്ച് അരുൺ കുമാർ; അസിസ്റ്റന്റ് പ്രൊഫസർ ഓൺലൈൻ ക്ലാസുകളുടെ തിരക്കിൽ; ധർമ്മടം വിവാദത്തിനിടെ ശ്രീകണ്ഠൻ നായർക്ക് വിശ്വസ്തനേയും നഷ്ടമായി