അക്ബര്‍ - ജോധ വിവാഹം നുണ; മഹാറാണ പ്രതാപ് ആത്മാഭിമാനത്തില്‍ വിട്ടുവീഴ്ച ചെയ്തിട്ടില്ല: രാജസ്ഥാന്‍ ഗവര്‍ണര്‍

അക്ബര്‍ - ജോധ വിവാഹം നുണ; മഹാറാണ പ്രതാപ് ആത്മാഭിമാനത്തില്‍ വിട്ടുവീഴ്ച ചെയ്തിട്ടില്ല: രാജസ്ഥാന്‍ ഗവര്‍ണര്‍

Update: 2025-05-30 08:35 GMT

ന്യൂഡല്‍ഹി: മുഗള്‍ ചക്രവര്‍ത്തിയായ അക്ബറും രജപുത്ര രാജകുമാരിയായ ജോധാ ബായിയും തമ്മിലുള്ള വിവാഹം കെട്ടിച്ചമച്ച ചരിത്രമാണെന്ന് രാജസ്ഥാന്‍ ഗവര്‍ണര്‍ ഹരിഭാവു ബാഗഡെ. ബ്രിട്ടീഷ് ചരിത്രകാരന്മാരുടെ ആദ്യകാല സ്വാധീനം മൂലം കൊണ്ടുവന്ന നിരവധി ചരിത്രപരമായ കൃത്യതയില്ലായ്മകളില്‍ ഒന്നാണിതെന്നും രാജസ്ഥാന്‍ ഗവര്‍ണര്‍ പറഞ്ഞു. ഉദയ്പൂരില്‍ ഒരു പൊതുപരിപാടിയില്‍ സംസാരിക്കവെയാണ് ഗവര്‍ണര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

അക്ബറിന്റെ ഭരണകാലത്തെ ഔദ്യോഗിക ചരിത്ര ഗ്രന്ഥമായ അക്ബര്‍നാമയില്‍ ജോധയുടെയും അക്ബറിന്റെയും വിവാഹത്തെക്കുറിച്ച് പരാമര്‍ശമില്ലെന്നാണ് ഗവര്‍ണര്‍ പറയുന്നത്. ജോധയും അക്ബറും വിവാഹിതരായി എന്ന് പറയപ്പെടുന്നു. ഈ കഥയെക്കുറിച്ച് ഒരു സിനിമയും നിര്‍മ്മിച്ചു. ചരിത്രപുസ്തകങ്ങള്‍ ഇതുതന്നെ പറയുന്നു. പക്ഷേ അത് ഒരു നുണയാണ്... ബര്‍മല്‍ എന്നൊരു രാജാവുണ്ടായിരുന്നു, അയാള്‍ ഒരു വേലക്കാരിയുടെ മകളെ അക്ബറിനു വിവാഹം കഴിപ്പിച്ചു കൊടുത്തു.

ബ്രിട്ടീഷുകാര്‍ നമ്മുടെ വീരനായകന്മാരുടെ ചരിത്രം മാറ്റിമറിച്ചു. അവര്‍ അത് ശരിയായി എഴുതിയില്ല. അവരുടെ ചരിത്ര നിര്‍മിതി തുടക്കത്തില്‍ അംഗീകരിക്കപ്പെട്ടു. പിന്നീട്, ചില ഇന്ത്യക്കാര്‍ ചരിത്രം എഴുതിയെങ്കിലും അതും ബ്രിട്ടീഷുകാരുടെ സ്വാധീനത്തിലായിരുന്നു -ഗവര്‍ണര്‍ കുറ്റപ്പെടുത്തി. രജപുത്ര ഭരണാധികാരി മഹാറാണ പ്രതാപ് അക്ബറിന് ഒരു ഉടമ്പടി കത്തെഴുതി എന്ന ചരിത്രത്തെ വസ്തുതയെയും അദ്ദേഹം എതിര്‍ത്തു. മഹാറാണ പ്രതാപ് ഒരിക്കലും തന്റെ ആത്മാഭിമാനത്തില്‍ വിട്ടുവീഴ്ച ചെ

Tags:    

Similar News