You Searched For "ഹണിമൂണ്‍ കൊലപാതകം"

ആ ഹണിമൂണിന് സോനം പുറപ്പെട്ടത് എല്ലാം ആസൂത്രണം ചെയ്ത്; കാമുകനൊപ്പം ജീവിക്കാന്‍ മറ്റൊരു സ്ത്രീയെ കൊന്ന് കത്തിക്കാന്‍ പദ്ധതിയിട്ടു; മേഘാലയയില്‍ പോകാതെ ഇന്‍ഡോറിലിരുന്ന് കാമുകന്‍ രാജ് ഖുഷ്വാഹയുടെ ആസൂത്രണം; തന്ത്രങ്ങള്‍ പൊളിച്ചത് പോലീസിന്റെ കൃത്യതയാര്‍ന്ന അന്വേഷണം
ഭര്‍ത്താവുമായി  ശാരീരികബന്ധത്തിലേര്‍പ്പെടാതിരിക്കാന്‍ ക്ഷേത്രദര്‍ശനങ്ങള്‍;   രാജാ രഘുവംശിയെ കൊലപ്പെടുത്താന്‍ സോനത്തിന്റെ പ്ലാന്‍ ബി; ഹോം സ്റ്റേയില്‍ താലിയും വിവാഹ മോതിരവും ഉപേക്ഷിച്ചത് കുരുക്കായി; രാജ് ഖുശ്വാഹ ഡമ്മി കാമുകന്‍; മറ്റൊരാളോടൊപ്പം ഒളിച്ചോടാന്‍ സോനം പദ്ധതിയിട്ടു; അന്വേഷണ സംഘത്തെ ഞെട്ടിച്ച വെളിപ്പെടുത്തലുകള്‍
രാജ് കുശ്വാഹയും പ്രണയത്തെ കുറിച്ച് സോനം അമ്മയോട് പറഞ്ഞു; വിവാഹത്തിന് താല്‍പ്പര്യമില്ലെന്ന് ആവശ്യം അംഗീകരിക്കാതെ കുടുംബം; ഇഷ്ടമില്ലാ കല്യാണത്തോട് സോനം പ്രതികരിച്ചത് ഞാന്‍ അയാളോട് ചെയ്യാന്‍പോകുന്നത് എന്താണെന്ന് നിങ്ങള്‍ കാണുമെന്നും എല്ലാവരും അനുഭവിക്കും എന്ന്; ഹണിമൂണ്‍ കൊലപാതകത്തിലേക്ക് നയിച്ചത് പ്രണയനഷ്ട ഭീതി
കാമുകന്റെ മൊബൈലിന് മൂന്നാറില്‍ റേഞ്ചില്ല; ഓട്ടോ ഡ്രൈവറുടെ ഫോണ്‍ കടം വാങ്ങിയപ്പോള്‍ ഇന്‍ കുണ്ടള ലേക് എന്ന് വിദ്യാലക്ഷ്മിയുടെ സന്ദേശം; ഭര്‍ത്താവിനെ കൊല്ലാന്‍ കാമുകനുള്ള ക്ഷണം; കുണ്ടള ഡാം പരിസരത്ത് പ്ലാന്‍ നടപ്പാക്കി; മേഘാലയ മോഡല്‍ ഹണിമൂണ്‍ കൊലപാതകം മുമ്പ് മൂന്നാറിലും
തന്നെക്കാള്‍ അഞ്ചു വയസ്സ് കൂടുതലുള്ള സോനത്തെ രാജ് കുശ്വാഹ ഓഫീസില്‍ വിളിച്ചിരുന്നത് ചേച്ചി എന്ന്; വിവാഹ ശേഷവും പുലരുവോളം ഫോണ്‍വിളി; കൊലപാതകം ആസൂത്രണം ചെയ്തത് ഈ ഫോണ്‍വിളികളില്‍; ഹണിമൂണ്‍ കൊലപാതകികളെ മേഘാലയ പോലീസ് പൊക്കിയത് ഓപ്പറേഷന്‍ ഹണിമൂണ്‍ ദൗത്യത്തില്‍
ഭര്‍ത്താവിനൊപ്പം ഹണിമൂണിനായി മേഘാലയയിലേക്ക് പോയി;  ആഭരണങ്ങള്‍ തട്ടിയെടുക്കാന്‍ ശ്രമിച്ച സംഘത്തില്‍ നിന്നും രക്ഷിക്കുന്നതിനിടെ ഭര്‍ത്താവ് മരിച്ചു; എന്നാല്‍ എങ്ങനെ ഉത്തര്‍പ്രദേശിലെത്തിയെന്ന് ഓര്‍മയില്ലെന്നും സോനം; ഫോണ്‍ കളഞ്ഞു പോയി, സഹായിക്കണമെന്നു പറഞ്ഞുവെന്നും ധാബ ഉടമ; വിവാഹത്തിന്റെ ഏഴാംനാള്‍  കാമുകനൊപ്പം നടത്തിയ ഗൂഢാലോചന; വാടകക്കൊലയാളികളും പിടിയില്‍
ഗുവാഹത്തിയിലെ കാമാഖ്യ ക്ഷേത്രം സന്ദര്‍ശിക്കാന്‍ പുറപ്പെട്ടു;  മേഘാലയയില്‍ എത്തിച്ചേര്‍ന്നതില്‍ ദുരൂഹത; റിട്ടേണ്‍ ടിക്കറ്റ് എടുത്തില്ല;  ഹണിമൂണിനിടെ യുവാവിനെ കൊലപ്പെടുത്തിയത് ഭാര്യയും കാമുകനും ആസൂത്രിതമായി;  സോനത്തിന്റെ ജോലിക്കാരനായിരുന്നു രാജ് കുശ്വാഹയെന്നും പൊലീസ്