You Searched For "വിവി രാജേഷ്"

എല്ലാവിധ ആശംസകളും നേരുന്നു..; ചരിത്രത്തിൽ തന്നെ ആദ്യമായി തലസ്ഥാന കോർപ്പറേഷൻ പിടിച്ചെടുത്ത ബിജെപി; മേയർ തെരഞ്ഞെടുപ്പിന് മുന്നേ മുഖ്യനെ ഫോണിൽ വിളിച്ച് വിവി രാജേഷ്
ശതാബ്ദി വര്‍ഷത്തില്‍ പിടിച്ച തിരുവനന്തപുരത്ത് ആര്‍ എസ് എസുകാരന്‍ തന്നെ മേയറാകണമെന്ന് നിലപാട് എടുത്ത് നാഗ്പൂര്‍ നേതൃത്വം; ആര്‍ എസ് എസ് പറഞ്ഞത് അനുസരിച്ച് മോദിയും അമിത് ഷായും തീരുമാനം എടുത്തു; വിവി രാജേഷിനെ മേയറാക്കുന്നത് പരിവാര്‍ ഇടപെടല്‍
വിവി രാജേഷ് തിരുവനന്തപുരത്ത് ബിജെപിയുടെ മേയര്‍ സ്ഥാനാര്‍ത്ഥി; സ്ത്യപ്രതിജ്ഞയിലെ ദൈവനാമ വിവാദത്തില്‍ 20 പേര്‍ അയോഗ്യരായില്ലെങ്കില്‍ രാജേഷിന്റെ ജയം ഉറപ്പ്; യുവമോര്‍ച്ചയുടെ മുന്‍ സംസ്ഥാന അധ്യക്ഷന് തിരുവനന്തപുരത്ത് നഗര പിതാവാകാന്‍ ഇനിയും കടമ്പ; രാജേഷിനെ അധ്യക്ഷനാക്കിയത് ഡല്‍ഹി നേതൃത്വം; ആശാനാഥ് ഡെപ്യൂട്ടി മേയര്‍ സ്ഥാനാര്‍ത്ഥി
വിവി രാജേഷിനെതിരെ പോസ്റ്റര്‍ ഒട്ടിക്കാന്‍ എത്തിയത് സ്‌കൂട്ടറില്‍; സംസ്ഥാന കമ്മറ്റി ഓഫീസിന് മുന്നിലെ സിസിടിവി ദൃശ്യങ്ങളില്‍ ആളെ തിരിച്ചറിയാന്‍ വേണ്ടത് ശാസ്ത്രീയ പരിശോധന; ആ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് കൈമാറി; കുറ്റക്കാരെ കണ്ടെത്തിയേ മതിയാകൂവെന്ന നിലപാടില്‍ രാജീവ് ചന്ദ്രശേഖര്‍; ബിജെപിയിലെ പോസ്റ്റര്‍ കള്ളനെ പിണറായി പോലീസ് കണ്ടെത്തുമോ?
രാജീവ് ചന്ദ്രശേഖറിന്റെ പരാജയത്തിന്റെ ഉത്തരവാദി, പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണം; വി.വി. രാജേഷിനെതിരെ തിരുവനന്തപുരത്ത് പോസ്റ്റര്‍ പതിച്ച് അജ്ഞാതര്‍
ഒന്നിൽ കൂടുതൽ ഇടത്ത് വോട്ടുണ്ടെങ്കിലും വോട്ട് ചെയ്താൽ മാത്രമേ ആയോഗ്യനാക്കാൻ കഴിയൂ എന്ന നിലപാടിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ; വീടു മാറിയപ്പോൾ വോട്ടവകാശം മാറ്റാൻ താൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടെങ്കിലും അത് ചെയ്തില്ലെന്ന നേതാവിന്റെ പരാതിയിലും അന്വേഷണം; വിവി രാജേഷിനെ അയോഗ്യനാക്കില്ലെന്ന് റിപ്പോർട്ട്; തിരുവനന്തപുരത്ത് ബിജെപിക്ക് ആശ്വാസം
വട്ടിയൂർക്കാവിൽ കിട്ടിയത് പാർട്ടിയുടെ അടിസ്ഥാന വോട്ടു മാത്രമേ കിട്ടിയുള്ളൂവെന്ന് എസ് സുരേഷ്; ഉപതെരഞ്ഞെടുപ്പിൽ സുരേഷിന് കിട്ടിയതിനേക്കാൾ 12,000 വോട്ടു കൂടുതൽ കെട്ടിയെന്ന് ഉരുളയ്ക്കുപ്പേരി പോലെ മറുപടി നൽകി വിവിയും; ഒടുവിൽ കോർ കമ്മറ്റിയിൽ സുരേന്ദ്രന്റെ നയതന്ത്രം; വോട്ട് ചോർച്ച തിരുവനന്തപുരത്തെ ബിജെപിയെ പിടിച്ചുലയ്ക്കുമ്പോൾ
മാധ്യമ പ്രവർത്തകരെ കടക്കുപുറത്ത് എന്നാക്രോശിച്ച് ആട്ടിപ്പുറത്താക്കിയ നടപടി സത്യപ്രതിജ്ഞാ ലംഘനമായിരുന്നോ ? ജോൺ ബ്രിട്ടാസിനോട് ചോദ്യങ്ങൾ ഉന്നയിച്ച് വിവി രാജേഷ്; ബഹിഷ്‌കരണ ചർച്ച തുടരുമ്പോൾ