You Searched For "ഏറ്റുമാനൂര്‍"

കുറ്റബോധത്തോടെ എല്ലാം വിളിച്ചുപറഞ്ഞ് നോബി; ഭാര്യയോടും മക്കളോടും ചെയ്തതെല്ലാം തെറ്റായി പോയി; വാക്കുകള്‍ ഇടറി, തല കുമ്പിട്ട് വിങ്ങി പൊട്ടി ഷൈനിയുടെ ഭര്‍ത്താവ്; ഭാര്യയെ മര്‍ദ്ദിച്ചതായും കുറ്റസമ്മതം; ഷൈനി മരിക്കുന്നതിന് തലേദിവസം നോബി വാട്‌സ്ആപ്പില്‍ മെസേജ് അയച്ചതായും മൊഴി
ഷൈനിക്ക് ഭര്‍ത്താവ് നോബിയുടെ വധഭീഷണി നേരത്തെ ഉണ്ടായിരുന്നു; ഭര്‍തൃവീട്ടിലെ പീഡനം അറിഞ്ഞപ്പോള്‍ മുതല്‍ വീട്ടിലേക്ക് വരാന്‍ പലവട്ടം പറഞ്ഞിട്ടും അവള്‍ വന്നില്ല; നോബി ക്രൂരമായി തല്ലിച്ചതയ്ക്കുമ്പോളും പ്രതികരിക്കാത്ത പഞ്ചപാവമായിരുന്നു; മകളുടെ വേര്‍പാടിന്റെ തീരാവേദനയിലും എല്ലാം മറുനാടനോട് തുറന്നുപറഞ്ഞ് ഷൈനിയുടെ അച്ഛന്‍ കുര്യാക്കോസ്
ഷൈനിയും മക്കളും ട്രെയിനിന് മുന്‍പില്‍ നിന്ന് മരണം തേടിയ സംഭവത്തില്‍ പ്രതിക്കൂട്ടിലാവുന്നത് ഇപ്പോള്‍ ഓസ്ട്രേലിയയില്‍ സേവനം അനുഷ്ഠിക്കുന്ന ഭര്‍തൃ സഹോദരനായ വൈദികന്‍; ഷൈനി മുട്ടിയ വാതിലുകള്‍ എല്ലാം അടച്ചത് ഫാ. ബോബിയെന്ന് നാട്ടുകാര്‍; ഓസ്ട്രേലിയന്‍ കത്തോലിക്ക രൂപതയിലേക്ക് പരാതി പ്രവാഹം
അവന്‍ കൊണ്ടു പോയി തിന്നട്ടെ.. നീ കരയുന്നോ..! ഷൈനിയുടെയും മക്കളുടെയും മൃതദേഹം കൊണ്ടുപോകാന്‍ ആബുലന്‍സുമായി എത്തിയ നോബിക്കും കൂട്ടര്‍ക്കുമെതിരെ നാട്ടുകാരുടെ പ്രതിഷേധം; മൃതദേഹങ്ങള്‍ ആംബുലന്‍സിലേക്ക് കയറ്റിയത് പോലീസുകാര്‍ ഇടപെട്ട്; കാരിത്താസില്‍ എങ്ങും കണ്ണീരില്‍ മുങ്ങിയ രോഷം
മകനെ ഇറക്കി സമ്മര്‍ദ്ദം ചെലുത്തിയതോടെ കാരിത്താസില്‍ അടക്കാനുള്ള ശ്രമം വിജയിച്ചില്ല; പോലീസില്‍ പരാതിയും വന്നതോടെ ഷൈനിയുടെയും മക്കളുടെയും സംസ്‌കാരം ഭര്‍തൃ വീട്ടുകാരുടെ ഇടവകയില്‍; മക്കളോടൊപ്പം ഓടി രക്ഷപ്പെട്ടെങ്കിലും ജീവിക്കാന്‍ അനുവദിക്കാതെ ട്രെയിനിന് മുന്‍പില്‍ ഒടുങ്ങിയ അമ്മയുടെയും മക്കളുടെയും അന്ത്യനിദ്ര ഒരുക്കുന്നത്ത് വേട്ടക്കാര്‍ക്കൊപ്പം
കാരിത്താസില്‍ ഷൈനിക്ക് നഴ്‌സിംഗ് അസിസ്റ്റന്‍സ് ജോലി നല്‍കാമെന്ന് അറിയിച്ചു; വീടിനടുത്തുള്ള സ്ഥാപനത്തില്‍ അവര്‍ക്ക് ജോലി ലഭിച്ചെന്നാണ് അറിഞ്ഞത്; സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് തെറ്റിദ്ധാരണാജനകമായ കാര്യങ്ങള്‍; ഷൈനിയുടെ ജോലി വിഷയത്തില്‍ കാരിത്താസിന്റെ വിശദീകരണം ഇങ്ങനെ
ട്രെയിനിന് മുന്നിലേക്ക് എടുത്തു ചാടിയത് മൂന്ന് പേര്‍; അതിവേഗത്തില്‍ പോയ കോട്ടയം-നിലമ്പൂര്‍ എക്‌സ്പ്രസ് ഇടിച്ച് ശരീരങ്ങള്‍ ഛിന്നഭിന്നമായി; ട്രാക്കിന് പുറത്തുള്ളത് സ്ത്രീകളുടെ മൂന്ന് ചെരുപ്പുകള്‍; അതിലൊന്ന് കുട്ടിയുടേതും; ഏറ്റുമാനൂരിന് അടുത്ത് ട്രയിനിന് മുന്നിലേക്ക് എടുത്തു ചാടിയത് അമ്മയും രണ്ട് പെണ്‍മക്കളുമെന്ന് സംശയം; തിരിച്ചറിയാന്‍ കഴിയാതെ മൃതദേഹങ്ങള്‍