EXCLUSIVEകുണ്ടറ പോലീസ് എഫ് ഐ ആര് ഇട്ടെന്ന് അറിഞ്ഞതോടെ അച്ഛനും മകനും മകളും ഒളിവില്‍; ഷാര്‍ജയില്‍ നിന്നും മറ്റൊരു രാജ്യത്തേക്ക് കടക്കാന്‍ സാധ്യത; അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചേക്കും; മൂന്ന് പേരുടേയും പാസ്പോര്‍ട്ട് റദ്ദാക്കാനും നിയമോപദേശം തേടും; റീ പോസ്റ്റ്മോര്‍ട്ടം നിര്‍ണ്ണായകമാകും; പോസ്റ്റ് ഡിലീറ്റ് ചെയ്തവരെ കണ്ടെത്താനും അന്വേഷണം; ആ മൊബൈല്‍ ഫോണ്‍ കണ്ടെത്താനാകുമോ?പ്രത്യേക ലേഖകൻ15 July 2025 12:39 PM IST
SPECIAL REPORTകുഞ്ഞിന്റെ പാസ്പോര്‍ട്ടും തിരിച്ചറിയല്‍ രേഖയും ആവശ്യപ്പെട്ടിട്ടും നല്‍കിയില്ല; നാട്ടിലേക്ക് മടങ്ങാനുള്ള വിപഞ്ചികയുടെ ശ്രമം തടഞ്ഞത് നിതീഷിന്റെ ശത്രുത; മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുവരുന്നതിലും പാരവയ്പ്പ്; ചേതനയറ്റ മകളുടെയും കൊച്ചുമകളുടെയും മൃതദേഹം തിരികെ കൊണ്ടുവരാന്‍ അമ്മ ഷൈലജ നേരിട്ട് ഷാര്‍ജയിലെത്തി; നിതീഷിനെതിരെ പരാതി നല്‍കും; കോണ്‍സുലേറ്റും വിപഞ്ചികയുടെ ബന്ധുക്കള്‍ക്ക് ഒപ്പംസ്വന്തം ലേഖകൻ15 July 2025 11:26 AM IST
Right 1ഭര്‍ത്താവ് നിതീഷ് വൈകൃതമുള്ള മനുഷ്യനാണ്; കാണാന്‍ പാടില്ലാത്ത പല വിഡിയോകളും കണ്ട ശേഷം അത് ബെഡ് റൂമില്‍ വേണമെന്ന് ആവശ്യപ്പെടും! ലേഡീസ് ഇന്നര്‍വെയര്‍ ധരിച്ച് വൈകൃതപരമായി തോന്നുന്ന ചിത്രങ്ങളില്‍ സത്യമുണ്ട്; വിപഞ്ചികയുടേയും മകളുടേയും മൃതദേഹങ്ങള്‍ നാട്ടിലെത്തതിരിക്കാനും ചില കളികളും സജീവം; ആ 'വൈകൃത കുടുംബത്തെ' പൂട്ടാന്‍ കുണ്ടറ പോലീസ്; ഷാര്‍ജയില്‍ നാടകീയതകളോ?പ്രത്യേക ലേഖകൻ15 July 2025 6:41 AM IST
INVESTIGATIONഅച്ഛന് വീട്ടില്‍ നിന്നും അകന്നു കഴിയുമ്പോഴും മക്കളെ പൊന്നു പോലെ നോക്കിയ അമ്മ; മകനെ എന്‍ജീനീയറാക്കി; മകളെ എംബിഎക്കാരിയും; വിപഞ്ചികയെ മരണത്തിലേക്ക് തള്ളിയിട്ടവര്‍ ആ പോസ്റ്റ് അതിവേഗം ഡിലീറ്റ് ചെയ്തു; കണ്ടപ്പോള്‍ തന്നെ അത് ഡൗണ്‍ലോഡ് ചെയ്ത സഹോദര ഭാര്യ സത്യം പുറംലോകത്തെ അറിയിച്ചു; ഷാര്‍ജയിലേത് കൊടുക്രൂരതപ്രത്യേക ലേഖകൻ14 July 2025 11:55 AM IST
INVESTIGATIONപ്രതികളും കുടുംബക്കാരും കറുത്തവര്‍ ആയതിനാല്‍ ആവലാതിക്കാരിയുടെ മകളെ വിരൂപയാക്കുന്നതിന് മുടി മുറിച്ചു കളഞ്ഞു; നാട്ടില്‍ വിവാഹം നടന്ന് ആദ്യ ദിനം മുതല്‍ വിപഞ്ചിക പീഡനത്തിന് ഇരയായി; ഷാര്‍ജയില്‍ നടന്ന കുറ്റകൃത്യം നാട്ടില്‍ നടന്നതിന് തുല്യമായി കാണാന്‍ കഴിയും; കുണ്ടറയില്‍ എഫ് ഐ ആര്; ഷാര്‍ജയിലെ ദുരൂഹത അഴിക്കാന്‍ പോലീസ്പ്രത്യേക ലേഖകൻ14 July 2025 9:46 AM IST
INVESTIGATIONഭര്‍ത്താവിനും കുടുംബത്തിനും എതിരെ വിപഞ്ചിക ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് അപ്രത്യക്ഷമായതില്‍ ദുരൂഹത; ഫാണും ലാപ്ടോപ്പും കാണാനില്ല; ആ അമ്മയേയും മകളേയും കൊന്ന് കെട്ടിത്തൂക്കിയതോ? ഷാര്‍ജയിലെ മരണത്തില്‍ കേരളത്തില്‍ പോസ്റ്റുമോര്‍ട്ടം; ഡിവോഴ്സ് നോട്ടീസിലും സംശയങ്ങള്മറുനാടൻ മലയാളി ബ്യൂറോ13 July 2025 10:06 PM IST
SPECIAL REPORT'സഹോദരിയുടെ കുഞ്ഞിനെ ലാളിക്കുമ്പോഴും നിതീഷ് സ്വന്തം കുഞ്ഞിനെ തിരിഞ്ഞുനോക്കിയില്ല; കുഞ്ഞിന്റെ ചോറൂണിന് നാട്ടിലെത്തിയിട്ടും ഒപ്പമുണ്ടായില്ല; മകള്‍ക്ക് അച്ഛനും അമ്മയും വേണമെന്ന് വിപഞ്ചിക ബന്ധുക്കളോട് പറയുമായിരുന്നു; വിവാഹമോചനത്തിന് നോട്ടീസ് ലഭിച്ചതോടെ എല്ലാ പ്രതീക്ഷകളും അസ്തമിച്ചു'; മകളുടെയും കുഞ്ഞിന്റെയും മരണത്തില്‍ നീതി തേടി അമ്മ ഷൈലജസ്വന്തം ലേഖകൻ13 July 2025 12:09 PM IST
INVESTIGATIONവൈഭവിയെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം കയറില്‍ കെട്ടിത്തൂക്കി; ഷാര്‍ജയില്‍ ഒന്നരവയസുകാരിയുടെ മരണത്തില്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്; കുട്ടിയുടെ അമ്മ വിപഞ്ചികയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവിടാതെ പൊലീസ്; ഒപ്പം താമസിച്ചിരുന്ന ജോലിക്കാരിയെ ചോദ്യം ചെയ്യണമെന്ന് യുവതിയുടെ കുടുംബംസ്വന്തം ലേഖകൻ12 July 2025 6:18 PM IST
SPECIAL REPORT'നാട്ടിലേക്ക് പോവുകയാണ്, ഈ പൊതി ബന്ധുവിനെ രണ്ട് ദിവസം കഴിഞ്ഞ് ഏല്‍പ്പിക്കണം'; ബന്ധുവായ ഗുരുവായൂര്‍ സ്വദേശിനിക്ക് കൈമാറാന്‍ വിപഞ്ചിക പൊതി സുഹൃത്തിനെ ഏല്‍പ്പിച്ചത് ദിവസങ്ങള്‍ക്ക് മുമ്പ്; മരിക്കുന്നതിന് മണിക്കൂറുകള്‍ മുന്നേ അയച്ച ശബ്ദ സന്ദേശത്തില്‍ പതര്‍ച്ച ഇല്ലായിരുന്നുവെന്ന് കുടുംബ സുഹൃത്തായ അഭിഭാഷകന്; വിപഞ്ചികയുടെ മരണത്തില്‍ ദുരൂഹത ആവര്‍ത്തിച്ച് കുടുംബംസ്വന്തം ലേഖകൻ12 July 2025 1:49 PM IST
INVESTIGATIONകാണാന്‍ പാടില്ലാത്ത വീഡിയോ കണ്ടിട്ട് അതുപോലെ ബെഡില്‍ വേണമെന്ന് വാശി പിടിക്കും; ഭര്‍ത്താവ് നിതീഷ് വൈകൃതമുള്ള മനുഷ്യനും സ്ത്രീജിതനും; ഭര്‍ത്താവിന്റെ അച്ഛന് മോശമായി പെരുമാറിയപ്പോള്‍ തന്നെ കല്യാണം ചെയ്തത് അയാള്‍ക്ക് കൂടി വേണ്ടിയാണെന്നായിരുന്നു പ്രതികരണം; ഷാര്‍ജയില്‍ ജീവനൊടുക്കിയ വിപഞ്ചികയുടെ ആത്മഹത്യാക്കുറിപ്പില്‍ ഞെട്ടിക്കുന്ന വിവരങ്ങള്മറുനാടൻ മലയാളി ബ്യൂറോ12 July 2025 12:02 AM IST
INVESTIGATIONഅച്ഛന് കുറേ കാശ് വേണം... വലിയ വണ്ടി വേണം... വലിയ ഫ്ളാറ്റ് വേണം സുഖിക്കണം.... മകള്‍ക്ക് ഒരു ബോഡി ഗാര്‍ഡിനേയും വേണം; എന്റെ ലോക്കറിന്റെ കീ അയാളുടെ കൈയിലായിരുന്നു... അത് ഞാന്‍ വാങ്ങിച്ചു; വിപഞ്ചികയുടെ ശബ്ദ സന്ദേശം ഞെട്ടിക്കുന്നത്; ഷാര്‍ജയില്‍ അന്വേഷണം തുടങ്ങി; അമ്മയും മകളും ഒരേ കയറില്‍ തൂങ്ങി മരിച്ചത് എന്തിന്?മറുനാടൻ മലയാളി ബ്യൂറോ11 July 2025 11:45 AM IST