You Searched For "ശ്രീനിവാസന്‍"

രണ്ടാമത്തെ മകന് ധ്യാന്‍ എന്ന് പേരിട്ടത് ധ്യാന്‍ ചന്ദിനോടുള്ള ആരാധനയില്‍;  ശ്രീനിവാസന്റെ സംസാരത്തിന്റെ മൂര്‍ച്ചയും നര്‍മ്മവും അപ്പാടെ പകര്‍ത്തിയ അച്ഛന്റെ മകന്‍;  37-ാം ജന്മദിനത്തില്‍ അച്ഛന്റെ വിയോഗവാര്‍ത്ത അറിഞ്ഞത് കോഴിക്കോട്ടെ ലൊക്കേഷനില്‍ വച്ച്; ഉള്ളുലഞ്ഞ് ധ്യാന്‍ ശ്രീനിവാസന്‍;  ചേര്‍ത്തുപിടിച്ച് അമ്മ
സ്വയം നോക്കി ചിരിക്കാന്‍ ശ്രീനിയെപ്പോലെ മറ്റൊരാള്‍ ഇനിയുണ്ടാവില്ല; ചിന്തകളിലും പ്രവര്‍ത്തികളും പുലര്‍ത്തിയിരുന്ന നന്മ, അതായിരുന്നു  വ്യക്തിമുദ്ര; സിനിമ എനിക്ക് സമ്മാനിച്ച, എന്നെ സിനിമ പാഠങ്ങള്‍ പഠിപ്പിച്ച എന്റെ ആത്മസുഹൃത്തിന് വിട: അനുസ്മരിച്ച് പ്രിയദര്‍ശന്‍
പ്രിയ സുഹൃത്തിനെ അവസാനമായി കാണാന്‍ മമ്മൂട്ടിയെത്തി; കരഞ്ഞു തളര്‍ന്ന വിമലയെ ചേര്‍ത്ത് പിടിച്ചു സുല്‍ഫത്തും; സിനിമയില്‍ അവസരം തേടി അലഞ്ഞ കാലത്തെ സഹമുറിയന്‍മാര്‍ ആത്മസുഹൃത്തുക്കളായത് താരപരിവേഷങ്ങള്‍ ലഭിക്കുന്നതിന് മുമ്പ്; ടൗണ്‍ഹാളിലെ പൊതുദര്‍ശനത്തിലേക്ക് ഒഴുകിയെത്തി സിനിമാലോകം
പ്രിയദര്‍ശന്‍ ചിത്രത്തിലുടെ തിരക്കഥാകൃത്തായെങ്കിലും പ്രതിഭ തെളിഞ്ഞത് സത്യന്‍ അന്തിക്കാടിനൊപ്പം ചേര്‍ന്നതോടെ; സൗഹൃദത്തെ ശ്രീനിവാസന്‍ അടയാളപ്പെടുത്തിയത് എനിക്ക് ഞാനാരാണെന്ന് മനസിലാക്കിത്തന്ന കൂട്ടെന്ന്; കാലം മായ്ക്കാത്ത ഹിറ്റുകള്‍ ഒരുക്കിയ സത്യന്‍ അന്തിക്കാട് - ശ്രീനിവാസന്‍ കൂട്ടുകെട്ട് പിറന്ന കഥ
ദാസനും വിജയനും ഏതൊരു മലയാളിക്കും സ്വന്തം ആളുകളായി മാറിയത് ശ്രീനിയുടെ അനുഗ്രഹീത രചനാവൈഭവം കൊണ്ടാണ്; ജീവിതത്തിലും ഞങ്ങള്‍ ദാസനെയും വിജയനെയും പോലെ ഇണങ്ങിയും പിണങ്ങിയും സഞ്ചരിച്ചു; ശ്രീനിവാസനെ അനുസ്മരിച്ചു മോഹന്‍ലാല്‍
ഡയാലിസിസിനായി സ്വകാര്യ ആശുപത്രിയിലേക്ക് പോകും വഴി ശ്വാസംമുട്ടലുണ്ടായി; ഉടന്‍ എത്തിച്ചത് തൃപ്പുണ്ണിത്തുറയിലെ താലൂക്ക് ആശുപത്രിയില്‍; മരണത്തിലും പഞ്ചനക്ഷത്രം ഒഴിവാക്കിയത് യാദൃശ്ചികത; നമ്മള്‍ കഴിക്കുന്ന വിഷരഹിതമായ ഭക്ഷണം നമ്മുടെ തന്നെ മണ്ണില്‍ നിന്ന് ഉണ്ടാകണം എന്നഗ്രഹിച്ച കണ്ടനാട്ടെ സാധാരണക്കാരന്‍; മതിയായെന്ന് സത്യനോട് പറഞ്ഞത് ഒരാഴ്ച മുമ്പും; ശ്രീനിവാസന് ആഗ്രഹിച്ച മണ്ണിലേക്ക് മടക്കം
ഇത്ര പെട്ടന്ന് പോകുമെന്ന് കരുതിയില്ല; കഴിഞ്ഞ തവണ കണ്ടപ്പോള്‍ ആരോഗ്യം ക്ഷയിച്ച തനിക്ക് മതിയായി എന്ന് പറഞ്ഞിരുന്നു; നമുക്ക് തിരിച്ചുവരാം എന്നാണ് അദ്ദേഹത്തോട് പറഞ്ഞത്;  ശ്രീനിവാസന്റെ ഓര്‍മ്മകളില്‍ വാക്കുകള്‍ മുറിഞ്ഞ് സത്യന്‍ അന്തിക്കാട്; സിനിമയില്‍ വിട്ടുവീഴ്ച്ച ചെയ്യാത്ത ആളെന്ന് മുകേഷും; അനുസ്മരിച്ചു സുഹൃത്തുക്കള്‍
ലാലിന്റെ അനായാസമായ അഭിനയശൈലിയും ശ്രീനിവാസന്റെ മൂര്‍ച്ചയുള്ള വരികളും ചേര്‍ന്നപ്പോള്‍ പിറന്നത് വരവേല്‍പ്പും മിഥുനവും ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റും ഉള്‍പ്പെടെയുള്ള ക്ലാസിക്കുകള്‍; മലയാള സിനിമയില്‍ ദാസനും വിജയനും പോലെ ആഘോഷിക്കപ്പെട്ട മറ്റൊരു സൗഹൃദമില്ല; പരസ്പരം കളിയാക്കിയും മത്സരിച്ചും അവര്‍ തീര്‍ത്തത് വിസ്മയങ്ങള്‍; പിണക്കം തീര്‍ക്കാന്‍ വര്‍ഷങ്ങള്‍ക്കു ശേഷം നടന്നില്ല; ഇനി വിജയനില്ല; ദാസന്‍ മാത്രം
ഞങ്ങളൊരുമിച്ച് നടത്തിയത് വലിയൊരു യാത്രയായിരുന്നു; തമാശയാണെന്ന് തോന്നുമെങ്കിലും വളരെ ആഴത്തിലുള്ള ആശയങ്ങളായിരുന്നു ശ്രീനിവാസന്‍ പറഞ്ഞുവച്ചിട്ടുള്ളത്; ഞാന്‍ ഭാഗമായിട്ടുള്ളതും ഇല്ലാത്തതുമായ ചിത്രങ്ങളില്‍ പലതും കാലം അടയാളപ്പെടുത്തുന്നതാണ്;  ശ്രീനിവാസനെ അനുസ്മരിച്ച് മോഹന്‍ലാല്‍
പോളണ്ടിനെ കുറിച്ച് ഒരക്ഷരം മിണ്ടരുത്; അന്തര്‍ധാര സജീവമാക്കിയ താത്വിക അവലോകനം; എന്റെ തല എന്റെ ഫുള്‍ ഫിഗര്‍; പ്രീഡിഗ്രി അത്രമോശം ഡിഗ്രിയല്ല; മലയാളി ഒരിക്കലും മറക്കാത്ത ആക്ഷേപഹാസ്യ ചാട്ടുളി; ശ്രീനിവാസന്‍  മലയാള സിനിമയുടെ  വി കെ എന്നും വിഗ്രഹഭഞ്ജകനും!
യശ്വന്ത് സഹായിജിയുടെ നാരിയല്‍ കാ പാനി! അണികളെ വിഡ്ഢികളാക്കി അടക്കിഭരിക്കുന്ന അധികാര കേന്ദ്രങ്ങളുടെ പ്രതിരൂപം; പോളണ്ടിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുത് എന്ന ഡയലോഗ് അന്ധമായ രാഷ്ട്രീയ വിധേയത്വത്തിനെതിരെയുള്ള ഏറ്റവും വലിയ പരിഹാസം; തിരക്കഥാകൃത്തിന്റെ രാഷ്ട്രീയ ഉള്‍ക്കാഴ്ചയും നിരീക്ഷണ പാടവവും നിറച്ച സന്ദേശം; എന്തുകൊണ്ട് ആ സിനിമ മലയാളിയുടെ നേര്‍ചിത്രമായി?
സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ സഹപാഠി;  കഥ പറയുമ്പോള്‍ സിനിമയുടെ തമിഴ് പതിപ്പില്‍ രജിനികാന്ത് അഭിനയിച്ചത് ആ പഴയകാല സൗഹൃദത്തിന് പുറത്ത്; ആ മമ്മൂട്ടി ചിത്രം കണ്ട് രജിനി വൈകാരികമായി ചോദിച്ചു, താനിത്ര നന്നായി എഴുതുമോയെന്ന്; ആ അപൂര്‍വ്വ സൗഹൃദത്തിന്റെ കഥ..