അഭിപ്രായ ഭിന്നതകൾ ഉണ്ടെങ്കിലും എതിരാളികളോട് പോലും അടുപ്പം പുലർത്തിയ നേതാവ്; സതീശൻ പാച്ചേനിയുടെ വേർപാടിൽ അനുശോചനപ്രവാഹം; ആദരാഞ്ജലികൾ അർപ്പിക്കാൻ കണ്ണൂരിലേക്ക് നേതാക്കളുടെ ഒഴുക്ക്; സംസ്‌കാരം വെള്ളിയാഴ്ച പയ്യാമ്പലത്ത്
കണ്ണൂർ സെൻട്രൽ ജയിലിനുള്ളിൽ മൊബൈൽ ഫോൺ കുഴിച്ചിട്ട നിലയിൽ; കണ്ടെത്തിയത് സിം ഇല്ലാത്ത ഫോൺ; പാചകമുറിയിൽ നിന്ന് കഞ്ചാവും തെങ്ങിൻ മുകളിൽ നിന്ന് മൊബൈലുമായി സുരക്ഷാവീഴ്ച ആവർത്തിക്കുന്നു; പൊലീസ് അന്വേഷണം തുടങ്ങി
വിഷ്ണുപ്രിയക്ക് അവസാനമായി ലഭിച്ച ഫോൺ കോൾ മാത്രമല്ല പെട്ടെന്ന് പ്രതിയെ പിടികൂടാൻ സഹായിച്ചത്; പൊന്നാനി സ്വദേശിയായ യുവാവിനെ കൊലപ്പെടുത്താൻ ശ്യാംജിത്ത് പദ്ധതിയിട്ടിരുന്നോ എന്ന് അന്വേഷിച്ചുവരുന്നു; കുറ്റപത്രം അതിവേഗം സമർപ്പിക്കുമെന്ന് കമ്മീഷണർ ആർ. ഇളങ്കോ; പ്രതി നാല് ദിവസത്തേക്ക് കസ്റ്റഡിയിൽ
മറ്റൊരാളെ കിട്ടിയപ്പോൾ  സാമ്പത്തിക ശേഷി കുറഞ്ഞ കുടുംബത്തിലുള്ള തന്നെ വിഷ്ണുപ്രിയ ഒഴിവാക്കാൻ ശ്രമിക്കുന്നതിന്റെ വൈരാഗ്യം അണയാത്ത കനലുപോലെ ശ്യാംജിത്തിന്റെ ഉള്ളിൽ പകയായി എരിഞ്ഞു; ശ്യാംജിത്തിന്റെ ആദ്യ അടിയിൽ മൊബൈൽ ഫോൺ തെറിച്ചു വീണ് ഫോൺ കട്ടായി; വിഷ്ണുപ്രിയയെ അമ്മ തേടിയെത്തിയത് പൊന്നാനിക്കാരന്റെ ഫോൺ കിട്ടിയപ്പോൾ; മൊകേരിയിൽ സംഭവിച്ചത്
യൂട്യൂബിൽ പ്രചരിക്കുന്ന ആക്ഷൻ - ഹൊറർ സിനിമകളുടെ ആരാധകൻ; ആഗ്രഹിച്ചത് പകയുള്ള മുഴുവൻ ആളുകളെയും കൊന്നൊടുക്കുന്ന കൊറിയൻ സിരിയൽ കില്ലർ ആകാൻ; ലഹരി ഉപയോഗിക്കാത്ത ഉന്മാദി; ചുറ്റിക കൊണ്ട് ആദ്യം തലയ്ക്ക് അടിച്ചത് ശബ്ദും പുറത്ത് കേൾക്കാതിരിക്കാൻ; ശ്യാംജിത്ത് പൊന്നാനിക്കാരനേയും ലക്ഷ്യമിട്ടു; എല്ലാം കൊറിയൻ സിനിമാ സ്റ്റെലിൽ
ബൈക്കിന്റെ ചാവിയുള്ള സ്ഥലം പറഞ്ഞു കൊടുത്തത് ചിരിച്ച മുഖത്തോടെ; അച്ഛന്റേയും സഹോദരിയുടേയും മുമ്പിൽ ചോദ്യങ്ങൾക്ക് മറുപടി നൽകിയതും കൂളായി; ചിരിച്ചും ശാന്തനായും കൊലപാതകം നടത്തിയത് പ്‌ളാൻ ചെയ്താണെന്ന് മൊഴി നൽകൽ; ഇത് ഇരുതല മൂർച്ചയുള്ള കത്തി സ്വയം നിർമ്മിച്ച പ്രതി; പിടിക്കുമെന്ന് ഉറപ്പായിട്ടും ഒളിവിൽ പോയില്ല; ശ്യാംജിത്ത് പൊലീസിനെ അമ്പരപ്പിക്കുമ്പോൾ
മാനന്തേരി സത്രത്തിൽ അച്ഛന്റെ ഹോട്ടലിൽ നിന്നിറങ്ങി ബൈക്കിൽ കൂത്തുപറമ്പിലെത്തി കടയിൽ നിന്ന് ചുറ്റിക വാങ്ങി; മരണം ഉറപ്പിക്കാൻ കത്തിയും കയറും കയ്യിൽ കരുതി; വിഷ്ണുപ്രിയയുടെ വീട്ടിൽ എത്തുമ്പോൾ യുവതി മറ്റൊരാളുമായി വീഡിയോ കോളിൽ; സംസാരിച്ച ആൾ വീഡിയോയിലൂടെ ശ്യാംജിത്തിനെ കണ്ടതും പ്രതിയെ തിരിച്ചറിയാൻ എളുപ്പമായി; മൊകേരിയിലെ അരുംകൊലയിൽ ശനിയാഴ്ച സംഭവിച്ചത്
പഠിപ്പിന് ശേഷം മാനന്തേരി സത്രത്തിൽ അച്ഛന്റെ ഹോട്ടലിൽ മേൽനോട്ടത്തിന് നിൽക്കുമ്പോഴും കണ്ണെപ്പൊഴും വിഷ്ണുപ്രിയയുടെ ഫേസ്‌ബുക്ക് അക്കൗണ്ടിൽ; തമ്മിൽ അകന്നതോടെ വാശിയോടെ പിന്തുടർന്നു; ആദ്യം സൗഹൃദം സ്ഥാപിച്ചത് തന്റെ സഹോദരിയുടെ കൂടെ പഠിക്കുമ്പോൾ; കൊലയ്ക്ക് മണിക്കൂറുകൾക്കകം ശ്യാംജിത്തിനെ പൊലീസ് തിരിച്ചറിഞ്ഞതും വാട്‌സാപ്പ് ചാറ്റ് മെസേജിലൂടെ